Oct 15, 2015

ശിവഗിരി ആക്രമണവും ശാശ്വതീകാനന്ദ സ്വാമിയുടെ മരണവും

ശിവഗിരി ആക്രമണം ആസൂത്രണം ചെയ്ത ആൾ തന്നെ ആയിരിക്കില്ലേ രഹസ്യങ്ങള്‍ അറിയാവുന്ന ശാശ്വതീകാനന്ദ സ്വാമിയെ വകവരുത്തിയത് ?
*************************************************************
1995 ഒക്‌ടോബര്‍ 10, 11 ദിവസങ്ങളില്‍ ശിവഗിരിയില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍.
സ്വാമി ശാശ്വതീകാനന്ദ ശിവഗിരി മഠത്തിന്റെ അധിപനായിരിക്കെ, അവിടം അശാന്തിയുടെ തീരമായിരുന്നു എന്നത്‌ ഏവരും തലകുലക്കി സമ്മതിക്കുന്ന യാഥാര്‍ത്ഥ്യമാണ്‌. മഠാധിപതിയെ ചുറ്റിപ്പറ്റി ഒരു ദൂഷിതവലയം അന്ന്‌ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത്‌ മഠത്തില്‍ നടന്ന അധര്‍മ്മങ്ങള്‍ക്കും സാമ്പത്തിക ക്രമക്കേടുകള്‍ക്കും കണക്കില്ല. ഇതിനെതിരെ സാത്വികനായ സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തില്‍ ഒരുപറ്റം സ്വാമിമാരും നിഷ്‌പക്ഷരായ ശ്രീനാരായണീയരും രംഗത്തുവന്നു. തുടര്‍ന്ന്‌ സ്വാമി പ്രകാശാനന്ദ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോടതി തെരഞ്ഞെടുപ്പ്‌ ശരിവയ്‌ക്കുകയുംഅധികാരം കൈമാറാന്‍ അന്നത്തെ ആഭ്യന്തരവകുപ്പിന്‌ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. സ്വാമി ശാശ്വതീകാനന്ദ ശിവഗിരിയില്‍ നിന്ന്‌ പുറത്താകുമെന്ന ഘട്ടത്തിലെത്തി. അത്‌ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. ഇത്തരമൊരു നിര്‍ണ്ണായക വേളയിലാണ്‌ അതിനെ പ്രതിരോധിക്കാന്‍ മഅ്‌ദനിയും പി.ഡി.പി. പ്രവര്‍ത്തകരും ശിവഗിരിയില്‍ പ്രവേശിക്കുന്നത്‌. ``ശിവഗിരിയെ മറ്റൊരു അയോദ്ധ്യയാക്കാന്‍ അനുവദിക്കില്ല'' എന്ന പ്രഖ്യാപനത്തോടെ, മഅ്‌ദനി ശിവഗിരിയില്‍ ശ്രോതാക്കളുടെ രക്തം തിളയ്‌ക്കുന്ന വിധത്തില്‍ ഉശിരന്‍ പ്രസംഗങ്ങള്‍ നടത്തി. ശിവഗിരിയിലെ ഗസ്റ്റ്‌ ഹൗസിന്റെ ഒന്നാം നമ്പര്‍ മുറിയില്‍ സ്വാമി ശാശ്വതികാനന്ദയും മഅ്‌ദനിയും സമ്മേളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഗുരുസമാധി മന്ദിരം ബോംബുവച്ചു തകര്‍ക്കാനുള്ള ഉന്നതതല ഗൂഢാലോചന നടക്കുന്നത്‌. ആ ഗൂഢാലോചന നടന്നത്‌ സ്വാമി ശാശ്വതീകാനന്ദയുടെ ബിനാമിയായി അറിയപ്പെട്ടിരുന്ന തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ ഉടമയുടെ റൂമില്‍ വെച്ചായിരുന്നു എന്നതും പിന്നീട്‌ പുറത്തു വരികയുണ്ടായി.
സ്വാമി ശാശ്വതീകാനന്ദയെയും മഅ്‌ദനിയെയും ബന്ധിപ്പിക്കുന്നത്‌ എസ്‌.എന്‍.ഡി.പി. പ്രവര്‍ത്തകനും പിന്നീട്‌ പി.ഡി.പി.യുടെ നേതാവുമായി മാറിയ എസ്‌.സുവര്‍ണ്ണകുമാറായിരുന്നു. ബോംബു സ്‌ഫോടനത്തില്‍ കാല്‍ തകര്‍ന്ന്‌ മഅ്‌ദനി ആശുപത്രിയില്‍ കിടന്നപ്പോള്‍ അദ്ദേഹത്തെ ആദ്യം സന്ദര്‍ശിക്കുന്നത്‌ സ്വാമി ശാശ്വതീകാനന്ദയായിരുന്നു. ആ സ ്‌നേഹവും നന്ദിയും അദ്ദേഹം മരിക്കുന്നതുവരെയും തുടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ അധികാരത്തില്‍ നിന്ന്‌ പുറത്താകുമെന്ന സ്ഥിതി സ്വാമി ശാശ്വതീകാനന്ദയും കൂടെയുള്ള ശിങ്കിടികളും നേരിടുന്നത്‌. അതിനെ തന്റെ ഉന്നതതല ബന്ധങ്ങളും `മസില്‍ പവറും' ഉപയോഗിച്ച്‌ നേരിടാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. മഅ്‌ദനി അതിനുവേണ്ട എല്ലാ ഒത്താശകളും നല്‍കുകയും ചെയ്‌തു. പി.ഡി.പിയുടെ രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ ബാഡ്‌ജുകളും അണിഞ്ഞ്‌ ശിവഗിരിയിലെത്തി. അധികാര കൈ മാറ്റത്തിനെത്തുന്ന പോലീസ്‌ സംഘത്തെ, അതിന്‌ സമ്മതിക്കാതെ പ്രതിരോധിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതിനു മുന്നോടിയായി ഒരു വന്‍ `ദുരന്തം' സൃഷ്‌ടിക്കുവാനും അതിന്റെ ഉത്തരവാദിത്വം സ്വാമി പ്രകാശാനന്ദ പക്ഷത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കാനുമായിരുന്നു ഇവരുടെ പദ്ധതി എന്നാണ്‌ കരുതേണ്ടത്‌. അത്‌ നടപ്പാക്കാനുള്ള ഉത്തരവാദിത്വം മഅ്‌ദനിയും സംഘവും ഏറ്റെടുക്കുകയും ചെയ്‌തു. അതനുസരിച്ച്‌ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്‌തുക്കളും തോക്കുകള്‍, കത്തികള്‍, വാളുകള്‍, മുളകുപൊടി തുടങ്ങിയവയും ശിവഗിരിയില്‍ എത്തിക്കപ്പെട്ടു.
95 ഒക്‌ടോബര്‍ 11. ശിവഗിരിയില്‍ പോലീസ്‌ എത്തുമെന്ന്‌ കരുതപ്പെട്ടിരുന്ന ദിനം. അന്ന്‌ ഏ.കെ.ആന്റണിയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹത്തിന്‌ ശിവഗിരിയില്‍ സംഭവിക്കുന്നതും തുടര്‍ന്ന്‌ സംഭവിക്കാവുന്നതുമായ ദുരന്തങ്ങളെക്കുറിച്ചുള്ള ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുണ്ടാവണം. അതിന്റെ ഗുരുതരാവസ്ഥ ബോധ്യമായതോടെ ശക്തമായ നടപടികള്‍ തന്നെ ഏ.കെ.ആന്റണി സ്വീകരിച്ചു. അന്ന്‌ നേരം വെളുക്കുന്നതിനു മുമ്പുതന്നെ ശിവഗിരിയിലേക്കുള്ള റോഡുകളെല്ലാം പി.ഡി.പി. പ്രവര്‍ത്തകര്‍ അടച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ തലേദിവസവും രാത്രിയിലുമായി കാവിയുടുത്ത സന്ന്യാസിമാരുടെ വേഷത്തിലും വിവിധ ശാഖകളില്‍ നിന്നുള്ള എസ്‌.എന്‍.ഡി.പി. പ്രവര്‍ത്തകര്‍ എന്ന വ്യാജേനയും നിരവധി പോലീസുദ്യോഗസ്ഥര്‍ ശിവഗിരിയില്‍ കയറിക്കൂടിക്കഴിഞ്ഞിരുന്നു!! പി.ഡി.പി. പ്രവര്‍ത്തകരുടെ ഓരോ നീക്കങ്ങളും അവര്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. മുന്‍ ആലപ്പുഴ എസ്‌.പി.യായിരുന്ന കൃഷ്‌ണമൂര്‍ത്തി, സ്വാമി ശാശ്വതികാനന്ദയെ നേരില്‍കണ്ട്‌, മഹാസമാധി തകര്‍ക്കാനുള്ള നീക്കത്തെക്കുറിച്ച്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ടെന്നും ഒരു ബോംബുപോലും ശിവഗിരിയില്‍ പൊട്ടാന്‍ അനുവദിക്കരുതെന്നും, അങ്ങനെയുണ്ടായാല്‍ അതിന്റെ തിക്തഫലം വളരെ വലുതായിരിക്കുമെന്നും ഓര്‍മ്മപ്പെടുത്തി. അതോടെ തളര്‍ന്നുപോയ സ്വാമി സ ്‌ഫോടകവസ്‌തുക്കള്‍ പുറത്തു കൊണ്ടുപോകാന്‍ പി.ഡി.പി. പ്രവര്‍ത്തകര്‍ക്ക്‌ രഹസ്യ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം സ്‌ഫോടകവസ്‌തുക്കള്‍ എത്തിച്ച ആംബുലന്‍സില്‍ തന്നെ അവ പുറത്തേക്ക്‌ കടത്തുകയും ചെയ്‌തു. ഈ സമയം സ്‌ഫോടനം പ്രതീക്ഷിച്ച്‌, മഅ്‌ദനി വര്‍ക്കല നരിക്കുന്നുമുക്കിലെ ഒരു വീട്ടില്‍, കാത്തിരിക്കുകയായിരുന്നു! സ്വാമി ശാശ്വതീകാനന്ദയുടെ ആശ്രിതനായിരുന്നരാജു എന്ന ചെറുപ്പക്കാരനായിരുന്നു ആംബുലന്‍സ്‌ ഡ്രൈവര്‍. (തേങ്ങ, കടിച്ചു പൊതിക്കുന്നതില്‍ വിദഗ്‌ധനായ അയാള്‍ പിന്നീട്‌, തിരുവനന്തപുരത്തെ ഉള്ളൂരില്‍ ഒരു ഓടയില്‍ മരിച്ചു കിടക്കുന്നതായി കാണപ്പെടുകയായിരുന്നു).

95 ഒക്‌ടോബര്‍ 11-ന്‌ മറ്റൊരു സം ഭവം കൂടി നടന്നു. തിരുവനന്തപുരത്തുനിന്നും പുറത്തിറങ്ങുന്ന ഒരു പ്രമുഖ ദിനപത്രം അന്ന്‌ പുറത്തിറങ്ങിയത്‌ എഡിറ്റോറിയല്‍, മുന്‍പേജില്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ്‌! പ്രതിഷേധ സൂചകമായി എഡിറ്റോറിയല്‍ ഭാഗം ബ്ലാങ്കായി ഇട്ട്‌ തലക്കെട്ടു മാത്രമേ അച്ചടിച്ചിരുന്നുള്ളു. ആ `എഴുതാത്ത' എഡിറ്റോറിയലിന്റെ തലക്കെട്ട്‌ ഇതായിരുന്നു ``മഹാസമാധി മന്ദിരം തകര്‍ത്തവര്‍ക്ക്‌ മാപ്പില്ല!!''
പതിവുപോലെ പത്രം വിതരണം ചെയ്യപ്പെട്ടു. പക്ഷേ താമസിയാതെ അബദ്ധം ബോധ്യമായ പത്രഉടമ ശേഷിച്ച പത്രങ്ങള്‍ മുഴുവന്‍ കത്തിച്ചു കളയാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എങ്കിലും മിക്ക സ്ഥലങ്ങളിലും ഇതിനകം പത്രം വിതരണം ചെയ്യപ്പെട്ടിരുന്നു. അതു കണ്ടപ്പോഴാണ്‌ മഹാസമാധി തകര്‍ക്കാനുള്ള ഗൂഢാലോചന നടന്നത്‌ ഉന്നത തലത്തില്‍ തന്നെയായിരുന്നുഎന്ന്‌ മിക്കവര്‍ക്കും ബോധ്യപ്പെട്ടത്‌. ഏ.കെ.ആന്റണിയെ അധികാരത്തില്‍ നിന്ന്‌ പുറത്താക്കുക എന്ന ലക്ഷ്യവും ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിരുന്നതായാണ്‌ ഒരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നത്‌.
ശിവഗിരിയില്‍ കയറി പോലീസിന്‌ വിളയാടാന്‍ അനുമതി നല്‍കിയ മുഖ്യമന്ത്രി ഏ.കെ.ആന്റണിയുടെ നടപടി ഏറെ അപലപിക്കപ്പെട്ടെങ്കിലും ശിവഗിരിയെ രക്ഷിക്കുകയാണ്‌ യഥാര്‍ത്ഥത്തില്‍ അദ്ദേഹം ചെയ്‌തതെന്ന യാഥാര്‍ത്ഥ്യം പലരും അക്കാലത്ത്‌ മനസ്സിലാക്കിയിരുന്നില്ല. പിന്നീട്‌ വന്ന നായനാര്‍ ഭരണകാലത്ത്‌ ശിവഗിരി മഠം സര്‍ക്കാര്‍ അധീനതയിലായി. അതിനും ശേഷമാണ്‌ മഠം സ്വാമി പ്രകാശനന്ദ പ്രസിഡന്റായ ഭരണസമിതിക്ക്‌ തിരികെ ലഭിക്കുന്നതും തന്റെ ദുര്‍പ്രവര്‍ത്തനങ്ങളുടെ ശിക്ഷയായി സ്വാമി ശാശ്വതികാനന്ദ ആലുവ പുഴയില്‍ `മുങ്ങി മരി'ക്കുന്നതും.എന്തായാലും `ശിവഗിരി' ഇന്ന്‌ തികച്ചും ശാന്തമാണ്‌. ഒരു സന്ന്യാസി സംഘത്തിന്റേതായ എല്ലാവിധ പ്രവര്‍ത്തന മികവും അവിടെ തെളിഞ്ഞുകാണാം! കോടികള്‍ ചെലവഴിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മഠത്തിന്റെ കീഴില്‍ നടന്നു വരുന്നു.
95-ലെ ശിവഗിരി കലാപത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍, ജസ്റ്റിസ്‌ ഭാസ്‌ക്കരന്‍ നമ്പ്യാര്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. ഏറെ സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും ഏറെക്കുറെ സത്യസന്ധമായി തന്നെ തയ്യാറാക്കിയ ആ റിപ്പോര്‍ട്ട്‌ ഏറ്റവും മികച്ച എന്‍ക്വയറി കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ ഒന്നായാണ്‌ അറിയപ്പെടുന്നത്‌. കലാപത്തെ തുടര്‍ന്ന്‌ വര്‍ക്കല പോലീസ്‌ പി.ഡി.പി. പ്രവര്‍ത്തകരുടെ ബാഡ്‌ജുകളും മറ്റും പിടിച്ചെടുത്തിരുന്നെങ്കിലും കേസ്‌ എടുത്തപ്പോള്‍ (CR. 318/95) മഅ്‌ദനിയുടെയും പി.ഡി.പി. പ്രവര്‍ത്തകരുടെയും പങ്ക്‌ തമസ്‌ക്കരിക്കുകയായിരുന്നു. എന്നു മാത്രമല്ല ആ കേസില്‍ തുടര്‍ നടപടികളൊന്നും ഉണ്ടായതുമില്ല. എന്നാല്‍ ജസ്റ്റിസ്‌ ഭാസ്‌ക്കരന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ടില്‍ മഅ്‌ദനിയുടെ യും പി.ഡി.പി. പ്രവര്‍ത്തകരുടെയും വ്യക്തമായ പങ്കിനെക്കുറിച്ചും ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്‌തുക്കള്‍ ശിവഗിരിയില്‍ എത്തിച്ചിരുന്നതിനെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്‌. (പേജ്‌ 338, 339)
തൈക്കാട്‌ ഗസ്റ്റ്‌ ഹൗസിലായിരു ന്നു ഭാസ്‌ക്കരന്‍ നമ്പ്യാര്‍ കമ്മീഷന്‍ തെളിവെടുപ്പു നടത്തിയിരുന്നത്‌. 108 സിറ്റിംഗും രണ്ട്‌ സൈറ്റ്‌ ഇന്‍സ്‌പെക്‌ഷനും നടത്തിയെന്ന്‌ എല്ലാ തവണയും കമ്മീഷന്‍ മുമ്പാകെ ഹാജരായ വര്‍ക്കല സ്വദേശിയും ശ്രീനാരായണീയനുമായ അഡ്വ. ഗുരുപ്രസാദ്‌ പറയുന്നു . അന്നത്തെ തിരുവനന്തപുരം റൂറല്‍ എസ്‌.പി. ശങ്കര്‍ റെഡ്ഡിയും ശിവഗിരി കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സത്യസന്ധമായും സ്‌തുത്യര്‍ഹമായും പ്രവര്‍ത്തിച്ചതായും അദ്ദേഹം പറഞ്ഞു.
പിന്നീട്‌ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മഅ്‌ദനി ജയിലിലായിക്കഴിഞ്ഞ്‌, കോയമ്പത്തൂര്‍ പോലീസിലെ ഒരോഫീസറായ താമരക്കണ്ണ്‌, ശിവഗിരി സംഭവത്തെക്കുറിച്ചും അതില്‍ മഅ്‌ദനിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നതിന്‌ ശിവഗിരിയിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലുംഎത്തുകയുണ്ടായി. ജില്ലാ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ആയിരുന്ന സെലിന്‍ വില്‍ഫ്രഡിനെയും അദ്ദേഹം ചെന്നു കണ്ടിരുന്നു. എന്നാല്‍ അന്നത്തെ സര്‍ക്കാരും അധികാരികളും അതിനെയെല്ലാം നിരുത്സാഹപ്പെടുത്തുകയായിരുന്നുവെന്ന്‌ അഡ്വ. ഗുരുപ്രസാദ്‌ പറഞ്ഞു.
സ്വാമി പ്രകാശാനന്ദ
95-ല്‍ മഅ്‌ദനിയും പി.ഡി.പി. പ്രവര്‍ത്തകരും ചേര്‍ന്ന്‌ ബോംബുകള്‍ ഉള്‍പ്പെടെയുള്ളമാരകായുധങ്ങള്‍ കൊണ്ടുവന്നിരുന്നതായി അറിഞ്ഞിരുന്നുവെന്നും പോലീസിന്റെ ജാഗ്രത മൂലമാണ്‌ സ്‌ഫോടനം നടത്താന്‍ കഴിയാതിരുന്നതെന്നും ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ `ക്രൈം' -ന്‌ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ആരൊക്കെ എന്തൊക്കെ ചെയ്‌താലും ഗുരുദേവന്റെ ശക്തി ഇവിടുള്ളതിനാല്‍അതെല്ലാം നിര്‍വീര്യമായിപ്പോവുകയേയുള്ളൂ.

മഅ്‌ദനി കാല്‍ നഷ്‌ടമായി കിടന്നപ്പോള്‍ ശാശ്വതീകാനന്ദ ചെന്നു കണ്ടിരുന്നു. അന്നുതുടങ്ങിയ ബന്ധമാണ്‌. സ്വാമി ശാശ്വതകാനന്ദ ചെന്ന്‌ സഹായിക്കണം എന്നപേക്ഷിച്ചതിനാലാവണം മഅ്‌ദനി ശിവഗിരിയില്‍ എത്തിയത്‌. ``മഅ്‌ദനി എന്ന്‌ ശിവഗിരിയില്‍ കാലുകുത്തിയോ, അന്നു മുതല്‍ മഅ്‌ദനിയുടെ ശനിദശയും ആരംഭിച്ചു.അന്നത്തെ കലാപത്തെക്കുറിച്ച്‌ സി.ബി.ഐ. അന്വേഷണം തന്നെ ആവശ്യമാണെന്നും സ്വാമിമാര്‍ ആവശ്യപ്പെടുന്നു .
കൃഷ്‌ണമൂര്‍ത്തി ചുവടുമാറ്റി
മുന്‍ ആലപ്പുഴ എസ്‌.പിയായിരുന്ന കൃഷ്‌ണമൂര്‍ത്തിക്ക്‌ എസ്‌.എന്‍.ഡി.പി. യോഗത്തിലേക്ക്‌ മത്സരിക്കാന്‍ താല്‌പര്യമുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം ചില പ്രമുഖ യോഗം പ്രവര്‍ത്തകരോട്‌ സൂചിപ്പിക്കുകയും ചെയ്‌തിരുന്നു. അതിനുള്ള എ ന്തു യോഗ്യതയാണുള്ളതെന്ന്‌ ചിലര്‍ തമാശരൂപത്തില്‍ തിരിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. ``മറ്റാര്‍ക്കുംഉള്ളതിനേക്കാള്‍ യോഗ്യത എനിക്കുണ്ട്‌. മഹാസമാധി ഇന്ന്‌ പഴയ രൂപത്തില്‍ നിലനില്‍ക്കുന്നത്‌ എന്റെ ശക്തമായ നിലപാടുമൂലമാണ്‌''തുടര്‍ന്ന്‌ അന്നത്തെ സംഭവങ്ങള്‍ അദേഹത്തോട്‌ വിശദീകരിക്കുകയും ചെയ്‌തിരുന്നു. അഡ്വ. സാംബശിവന്‍ ഇക്കാര്യം ജസ്റ്റിസ്‌ ഭാസ്‌ക്കരന്‍ നമ്പ്യാര്‍ കമ്മീഷന്‌ മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, കമ്മീഷന്‍ കൃഷ്‌ണമൂര്‍ത്തിയെ വിളിച്ചുവരുത്തി തെളിവെടുപ്പു നടത്തിയപ്പോള്‍ എന്തുകൊണ്ടോ ഇക്കാര്യം അദ്ദേഹം നിഷേധിക്കുകയായിരുന്നു. ഒരുപക്ഷേ സ്വാമി ശാശ്വതീകാനന്ദ ചെലുത്തിയ സമ്മര്‍ദ്ദമാവാം അതിനു കാരണമെന്ന്‌ മിക്കവരും കരുതുന്നു.

May 26, 2015

Open letter to All Indians by Narendra Modi ji

Prime Minister Narendra Modi, to commemorate the completion of his government’s one year in office, has written an open to letter addressing 125 crore citizens of the country.

In the letter, written both in English and Hindi, PM Modi discussed the issues the country faced before he came to power and what he has done in the last one year.
Here is the full transcript of the letter.

My dear fellow citizens!

Service, in our Indian Ethos is the Ultimate duty – Seva Parmo Dharma. One year ago, you has entrusted me with the responsibility and honour of serving you as your Pradhan Sevak. I have devoted every moment of every day, and every element of my body and spirit, in fulfilling the same with fullest sincerity and honesty.

We assumed office at a time when confidence in the India story was waning. Unabated corruption and indecisiveness has paralyzed the government. People had been left helpless against ever- climbing inflation and economic insecurity. Urgent and decisive action was needed.

We systematically went about addressing these challenges. Runaway prices were immediately brought under control. The languishing economy was rejuvenated, building on stable and policy-driven proactive governance. Discretionary allotment of our precious natural resources to a few chosen few was replaced with transparent auctions. Firm steps were taken against black money, from setting up a SIT and passing a stringent black money law, To generating international consensus against the same. Uncompromising adherence to the principle of purity, in action as well as in intent, ensured a corruption-free government. Significant changes have been brought about in work culture, nurturing a combination of empathy as well as professionalism, systems as well as breaking of silos. State governments have been made equal partners in the quest for development, building the spirit of Team India. Most importantly, we have been able to restore trust in the government.

Guided by the principle of Antyodaya, our Government is dedicated to the poor, marginalized and those left behind. We are working towards empowering them to become our soldiers in the war against poverty. Numerous measures and schemes have been initiated; from making school toilets to setting up IITs, IIMs and AIIMS; from providing a vaccination cover to our children to initiating a people-driven Swachh Bharat mission; from ensuring a minimum pension to our labourers to providing social security to the common man; from enhancing support to our farmers hit by natural calamities to defending their interests at WTO; from empowering one and all with self-attestation to delivering subsidies directly to people's banks; from universalizing the banking system to funding the unfunded small businesses; from irrigating fields to rejuvenating Ma Ganga; from moving towards 24/7 power to connecting the nation through road and rail; from building homes from the homeless to setting up smart cities; and form connecting the North-East to prioritizing development of Easter India.

Friends this is just the beginning. our objective is to transform quality of life, infrastructure and services. Together we shall build the India of your dreams and that of our freedom fighters. In this, I seek your blessings and continued support.

Always in your Service.
Jai Hind!
Narendra Modi

May 18, 2015


ദേശീയ നദീ മഹോത്സവം സമാപിച്ചു നിളാ പഠന ഗവേഷണ കേന്ദ്രം ജൂണ്‍ അഞ്ചിന്... May 18, 2015 ചെറുതുരുത്തി: ദേശീയ നദീ മഹോത്സവത്തിന്റെ ഭാഗമായി തീരുമാനിച്ച നിളാ പഠന-ഗവേഷണ കേന്ദ്രം ജൂണ്‍ അഞ്ചിനാരംഭിക്കും. നിളയെ അറിയുക അറിയിക്കുക എന്ന ലക്ഷ്യം ഉള്‍ക്കൊണ്ടാണ് ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. നിളയെ സംബന്ധിക്കുന്ന പരിസ്ഥിതി പുസ്തകങ്ങള്‍, റിസര്‍ച്ച് പേപ്പറുകള്‍, സാഹിത്യം, ഹ്രസ്വ ചിത്രങ്ങള്‍, സമഗ്ര പഠന വിവരങ്ങള്‍, നിളയുടെ സാംസ്‌ക്കാരിക വളര്‍ച്ച, നിളയുടെ തീരത്ത് നിന്നും ഉയര്‍ന്നു വന്ന മഹദ് വ്യക്തികള്‍, തുടങ്ങിയവയുടെ ഡിജിറ്റലൈസ്ഡ് ലൈബ്രറിയും പഠന ഗവേഷണ കേന്ദ്രത്തില്‍ ഉണ്ടായിരിക്കും. നിളാ പൈതൃക ഗ്രാമങ്ങളായി പ്രഖ്യാപിച്ച പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ആഗസ്റ്റില്‍ നടത്തുന്ന നിളാ പരിക്രമയാത്ര എന്നിവയും നടത്തുമെന്ന് നിളാ വിചാരവേദി പ്രവര്‍ത്തകര്‍ പറഞ്ഞു. നിളാ സാക്ഷരത പദ്ധതി പ്രകാരം പുഴയറിവ് പ്രചരിപ്പിക്കുന്നതിനായി ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് പരശീലനം നല്‍കും. കേരള കലാമണ്ഡലവുമായി ചേര്‍ന്ന് പരമ്പരാഗത അനുഷ്ഠാന കലകളുടെ സംരക്ഷണത്തിനും സംഘാടക സമിതി തീരുമാനിച്ചു. പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ ധാര്‍ഷ്ട്യമാണ് നിളയുടെ ഇന്നത്തെ അവസ്ഥയ്ക്ക് വഴിവെച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ എസ്.ജെ.ആര്‍.കുമാര്‍. നിളയുടെ ദുരവസ്ഥ മാറാന്‍ ഭാരതപ്പുഴയുടെ ഇരുകരകളില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും പരിശ്രമിച്ച് പൂര്‍ണ്ണമനസ്സോടെ നീങ്ങണമെന്നും ഇന്നത്തെ ശോചനീയ അവസ്ഥയ്ക്ക് നമ്മള്‍ ഉത്തരവാദികള്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ചെറുതുരുത്തിയില്‍ ഒരാഴ്ച്ചയായി നടന്നുവന്ന ദേശീയ നദീ മഹോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ നിളയുടെ ജലസംരക്ഷണത്തിനായി ഏറെ പ്രയത്‌നിച്ച ജലസാക്ഷരതയുടെ വക്താവ് എന്നറിപ്പെടുന്ന ടി.എന്‍.എന്‍ ഭട്ടതിരിപ്പാടിന് പത്മശ്രീ കലാമണ്ഡലം സത്യഭാമ പ്രഥമ നിളാ പുരസ്‌ക്കാരം സമ്മാനിച്ചു. ചടങ്ങില്‍ വടക്കാഞ്ചേരി കേരളവര്‍മ്മ വായനശാല പ്രസിഡന്റ് വി.മുരളി ടി.എന്‍.എന്‍ ഭട്ടതിരിപ്പാടിനെക്കുറിച്ച് ആമുഖം നല്‍കി. തന്റെ ജീവിതം ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി മാറ്റിവെച്ച് വ്യക്തിത്വമാണ് അദ്ദേഹത്തിന്റെതെന്ന് വി. മുരളി പറഞ്ഞു. (ഫോട്ടോ: ചെറുതുരുത്തിയില്‍ നടന്ന ദേശീയ നദീ മഹോത്സവത്തിന്റെസമാപന സമ്മേളനത്തില്‍ ടി.എന്‍.എന്‍ ഭട്ടതിരിപ്പാടിന് പ്രഥമ നിളാ പുരസ്‌ക്കാരം സമ്മാനിക്കുന്നു) ജന്മഭൂമി: http://www.janmabhumidaily.com/news288706

Apr 15, 2015

വിഷുത്തൈനീട്ടം... 
ഒരുതൈ നടാം നമുക്കമ്മയ്ക്കുവേണ്ടി....


Apr 9, 2015

യുദ്ധ ഭൂമിയിൽനിന്ന് ആ രോദനം കേട്ട് ഭാരതം ഉണർന്നു.....

എന്റെ മകന്‍ ഇന്ത്യക്കാരനാണ് , അവന് ഈ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപെടണം . പക്ഷേ എട്ടുമാസം മാത്രം പ്രായമുള്ള എന്റെ മകന് ഒറ്റയ്ക്ക് പോകാന്‍ കഴിയില്ലല്ലോ .. അതിനാല്‍ എനിക്കും അവനൊപ്പം ഇന്ത്യയിലേക്ക് വരണം – യെമന്‍ സ്വദേശിനിയായ സബാഹ് ഷവേഷ് കഴിഞ്ഞ മൂന്നാം തീയതി രാത്രി 10 മണിക്ക് ഈ വാക്കുകള്‍ ട്വിറ്ററില്‍ കുറിക്കുമ്പോള്‍ നേരിയ പ്രതീക്ഷ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത് . കൃത്യം നാല്‍പ്പത്തിരണ്ടാമത്തെ മണിക്കൂറില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ മറുപടി എത്തി – ” സബാഹ് ഷവേഷിനും കുഞ്ഞിനും ഇന്ത്യയിലേക്ക് സ്വാഗതം “. ഇതിനിടയിലെ മണിക്കൂറുകളില്‍ സംഭവിച്ചത് ചരിത്രം . ഇന്ത്യക്കാരനായ യുവാവിനെ വിവാഹം കഴിച്ച യെമനി വനിത സബാഹ് ഷവേഷ് തന്റെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം ഇവരുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയും തുടര്‍ന്ന്‍ യെമനിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് സനായിലെ യുദ്ധ ഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന രക്ഷിച്ച് നാട്ടിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു . സബാഹ് ഷവേഷിന് ഇന്ത്യന്‍ വംശജയാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നത് കാര്യങ്ങള്‍ എളുപ്പമാക്കി . ഇവര്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള രേഖകള്‍ മുഴുവന്‍ ഞായറാഴ്ച എംബസ്സി അധികൃതര്‍ തയ്യാറാക്കി നല്‍കുകയും തുടര്‍ന്ന്‍ ഇന്ന് പുലര്‍ച്ചയോടെ നാട്ടിലെത്തുകയുമായിരുന്നു . ഇന്ത്യന്‍ മണ്ണില്‍ ഇറങ്ങിയ നിമിഷം സബാഹ് ഷവേഷ് തന്റെ ട്വിറ്ററില്‍ കുറിച്ചു – ” അവസാനം സുരക്ഷിതമായി ഇന്ത്യയില്‍ . സുഷമ സ്വരാജിനും സംഘത്തിനും നന്ദി . ജയ്‌ ഹിന്ദ്‌ “. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്വിറ്റര്‍ പക്ഷി ചിറകടിച്ചുയരുമ്പോള്‍ ആരും പ്രതീക്ഷിച്ചിരിക്കില്ല ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ട്വിറ്ററിന് ഇങ്ങനെയും ഉപയോഗമുണ്ടെന്ന്. ഏതായാലും സുഷമ സ്വരാജിനും ഓപ്പറേഷന്‍ രാഹത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സൈന്യത്തിനും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ് .നല്ല നേതാക്കൾ രാജ്യം ഭരിക്കുമ്പോള് ഇത്തരം കാര്യങ്ങൾ ഉണ്ടാകുക സ്വാഭാവികം... ലോക മാധ്യമങ്ങൾ മുഴുവൻ ഇന്ത്യയുടെ രക്ഷ പ്രവൃത്തനങ്ങളെ പ്രകീര്തിക്കുകയും ഏതാണ്ട് 26 രാജ്യങ്ങള് ഇന്ത്യയുടെ സഹായം അഭ്യര്തിക്കുകയും ഒക്കെ ചെയ്തിട്ടും കേരളത്തിലെ കൂലി എഴുത്ത് മാധ്യമങ്ങള് ഇതൊന്നും അറിഞ്ഞില്ല. അവര് ഇപ്പോഴും ചാണ്ടി, മാണി, കുഞ്ഞാലി പിന്നെ സരിതയും... ഭരണപക്ഷം കാശിനു പിറകെയും.. പ്രതിപക്ഷം പോത്തിന് പുറകെയും..

Feb 26, 2015

Highlights of Railway Budget 2015



Missed the presentation of this year's Railway Budget? Here's a quick recap of all major announcements made by Railway Minister Suresh Prabhu.

The key themes of the Budget were in line with Prime Minister Narendra Modi's initiatives - Swachch Bharat Mission, Make in India and Digital India.

1 The most-expected part about this year's Railway Budget - there is no increase in passsenger rail fares.
2 Rs.8.5 lakh crore will be invested in Railways in next 5 years.
3 'Operation 5 mins', wherein passengers travellling unreserved can purchase a ticket in 5 minutes.
4 Bio toilets and airplane-type vaccum toilets in trains.
5 Surveillance cameras in select coaches and ladies compartments for women's safety without compromising on privacy.
6 Rail tickets can now be booked 120 days in advance.
7 Speed on nine railway corridors to go up to 200 km per hour.
8 Wi-Fi in more stations, mobile phone charging facilities in all train compartments.
9 Facility of online booking of wheelchair for senior citizens.
10 Satellite railway terminals in major cities.
11 Centrally managed Rail Display Network is expected to be introduced in over 2K stations over the next 2 years.
12 All india 24/7 helpline - 138 from March 2015 ; Toll free No.182 for security.
13 917 road under-bridges and over-bridges to be constructed to replace 3,438 railway crossings; at a cost of Rs. 6,581 crore.
14 Four Railway Research Centres to start in four universities.
15 Details about new trains and increased frequency will be announced later in this session of Parliament after review.
What is the investment plan?

The Railway Budget envisages an investment of Rs. 8.5 lakh crore in next five years.

How is it going to be mobilized?

The Minister suggested that the money could be raised from multiple sources - from multilateral development banks to pension funds.

What is the action plan in the sphere fund raising?

Go in for partnership with key stakeholders - States, PSUs, partner with multilateral and bi-lateral organizations other governments to gain access to long-term financing. Also, get technology from overseas. The private sector could be roped in to improve last-mile connectivity, expand fleet of rolling stock and modernize station infrastructure.

What is the thrust?

The thrust will be on revamping management practices, systems, processes, and re-tooling of human resources.

What is the proposal on capacity augmentation?

1. De-congesting networks with basket of traffic-generating projects will be the priority

2. Priority to last-mile connectivity projects

3. Fast-track sanctioned works on 7,000 kms of double/third/fourth lines

4. Commissioning 1200 km in 2015-16 at an investment of Rs. 8,686 crore, 84% higher Y-O-Y.

5. Commissioning 800 km of gauge conversion targeted in current fiscal.

6. 77 projects covering 9,400 km of doubling/tripling/quadrupling works along with electrification, covering almost all States, at a cost of Rs. 96,182 crore, which is over 2700% higher in terms of amount sanctioned.

7. Traffic facility work is a top priority with an outlay of Rs. 2374 crore .

8. Award of 750 km of civil contracts and 1300 km of system contracts in 2015-16 on Dedicated

9. Freight Corridor (DFC); 55 km section of Eastern DFC to be completed in the current year.

10. Preliminary engineering-cum-traffic survey (PETS) for four other DFCs in progress.

11. Acceleration of pace of Railway electrification: 6,608 route kilometers sanctioned for 2015-16 ,an increase of 1330% over the previous year.

Feb 25, 2015

‘മദര്‍ തെരേസാ’ മോഡല്‍ ‘സേവാ’ പ്രവര്‍ത്തനം ചെയ്യരുത്: മോഹന്‍ ഭഗവത്


(2015 ഫെബ്രുവരി 23 ന് രാജസ്ഥാനിലെ ഭരത്പൂരിൽ ഒരു സേവാ കേന്ദ്രത്തിലെ ചടങ്ങിൽ വെച്ച് നടത്തിയ പ്രഭാഷണം)
സന്നിഹിതരായ അമ്മമാരെ, സഹോദരിമാരേ, സുഹൃത്തുക്കളെ, വാസ്തവത്തില്‍ ഇവിടെ നടക്കുന്ന സദ്‌സേവയ്ക്ക് ഒട്ടേറെപ്പേര്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതില്‍ എന്റെ പങ്ക് ഇവിടെ സംസാരിക്കുക എന്നതു മാത്രമാണ്, രാജ്യമെമ്പാടും സഞ്ചരിക്കുന്നതിനിടെ ഞാന്‍ ചെയ്യാറുള്ളത് അതുമാത്രമാണ്. എന്റെ പക്കലുള്ളതുകൊണ്ടേ എനിക്ക് സേവനം ചെയ്യാനാവൂ, അതിനാല്‍ ഞാന്‍ പ്രഭാഷണം നടത്തുന്നു. ഞാന്‍ പ്രസംഗിക്കാന്‍ വേണ്ടിമാത്രം നിങ്ങളോടു പ്രസംഗിക്കുകയല്ല; ഇതെന്റ സേവയാണ്. നിങ്ങളിവിടെ വന്നു കാണുമ്പോള്‍, അല്ലെങ്കില്‍ ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാകുന്നവര്‍, അവരും സമൂഹത്തില്‍ സേവകരായി മാറും. കാരണം ഇവിടെ നടക്കുന്നത് സേവനത്തിന്റെ വിശേഷഭാവമാണ്. മഹാഭാരത യുദ്ധത്തിനു ശേഷം യുധിഷ്ഠിരന്‍ രാജസൂയം നടത്തി. അവിടെ വന്ന ഒരു കീരി നിലത്ത് കിടന്നുരുണ്ടു. അതിന്റെ പാതി ശരീരം സ്വര്‍ണ്ണവര്‍ണ്ണമായി. പിന്നീട് മറ്റേ പകുതി സ്വര്‍ണ്ണമയമാക്കാന്‍ ആ കീരി പല യജ്ഞഭൂമിയിലും പോയി. ഫലമുണ്ടായില്ല. ഒരിക്കല്‍, ലഭ്യമാകുന്നതെല്ലാം അതിഥികളുടെ സേവയ്ക്കു നല്‍കുന്ന ഒരു കുടുംബത്തെ കണ്ടു. ആ വീട്ടില്‍ ഉരുണ്ടപ്പോള്‍ ആ കീരിയുടെ ശേഷിച്ച പകുതി ശരീരഭാഗവും സ്വര്‍ണ്ണമായി. പക്ഷേ, ആ കീരി ആ കുടുംബത്തെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍, ഈ ചടങ്ങില്‍ വരാനും ഇവിടത്തെ മണ്ണില്‍ ഉരുണ്ട് ശരീരത്തിന്റെ ശേഷിച്ച പകുതി സ്വര്‍ണ്ണമാക്കാനും ഞാന്‍ ആ അതിനോടു ശുപാര്‍ശചെയ്യുമായിരുന്നു. വാസ്തവത്തില്‍ കീരി യുധിഷ്ഠിരന്റെ യാഗശാലയില്‍ പോയത് നിസ്വാര്‍ത്ഥമല്ലാത്ത, ഉള്ളില്‍ അഹംഭാവമുള്ള സേവനത്തില്‍ താന്‍ അഭിമാനിക്കുന്നില്ലെന്ന തത്വം അറിയിക്കാനാണ്. നമ്മില്‍ പലരും സമൂഹത്തിനു സേവനം ചെയ്യുന്നു, പക്ഷേ, അതില്‍ അഹംഭാവിക്കുകയും ചെയ്യുന്നു. സാധാരണക്കാരെന്ന നിലയില്‍ നമ്മള്‍ ലോകസ്വഭാവങ്ങളുള്ളവരും നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു വശംവദരുമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ലോകത്തും ചിലരുണ്ട്, സ്വജീവിതം മുഴുവന്‍ സേവനത്തിനുഴിഞ്ഞുവെച്ച്, തിരികെ ഒന്നും പ്രതീക്ഷിക്കാതെ കഴിയുന്നവര്‍. അത്തരം ജനങ്ങളുടെ സേവനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. മനുഷ്യര്‍ മാത്രമാണ് മറ്റുള്ളവര്‍ക്കു സേവനം ചെയ്യുന്നത്, മൃഗങ്ങള്‍ തനിക്കുവേണ്ടി മാത്രമേ പ്രവര്‍ത്തിക്കൂ. മൃഗം ഒരിക്കലും താന്‍ എന്തിനു ജനിച്ചു ലോകത്തെന്തു നേടിയെന്ന് ആലോചിക്കില്ല. ജനിക്കുമ്പോള്‍ മുതല്‍ ആവശ്യത്തിനുതിന്ന് മരിക്കുംവരെ അതു തുടരും. മൃഗം ആവശ്യത്തിനുള്ളതേ കഴിക്കൂ. എന്നാല്‍ മനുഷ്യനാകട്ടെ ചിന്തിക്കുന്ന മൃഗമെന്ന നിലയില്‍ വ്യത്യസ്തമാണ്. അവന്‍ സ്വാര്‍ത്ഥനാണെങ്കില്‍ ഒരു അസുരനാകും. അതേസമയം, മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെങ്കില്‍ സ്വയം ഒരു ദേവനുമാകും. അത്തരക്കാരെ വേണം നാം പ്രോത്സാഹിപ്പിക്കാന്‍. രാജാ ഹരിശ്ചന്ദ്രനോട് ഒരിക്കല്‍ ചോദിച്ചു, താങ്കള്‍ക്ക് എന്തുവേണമെന്ന്. അദ്ദേഹം പറഞ്ഞു, എനിക്കായി ഒന്നും വേണ്ട, മറിച്ചു മറ്റുള്ളവര്‍ക്ക് ആവശ്യമുള്ളതു കൊടുക്കാനുള്ളതാണ് വേണ്ടതെന്ന്. ദേവന്മാരും യമനും അദ്ദേഹത്തെ പരീക്ഷിക്കാന്‍ മുമ്പില്‍ കൊണ്ടുവന്ന ഓരോ പ്രതിസന്ധികള്‍ തരണം ചെയ്യുമ്പോഴും അദ്ദേഹം സ്വന്തം ആവശ്യത്തിനായി ഒന്നും ചോദിച്ചില്ല. അപ്പോഴും ഹരിശ്ചന്ദ്രന്‍ പറഞ്ഞു, ജനങ്ങളുടെയും മൃഗങ്ങളുടെയും ക്ഷേമമല്ലാതെ തനിക്കായി ഒന്നും വേണ്ടെന്ന്. ഇങ്ങനെയാണ് നമ്മുടെ ഭൂമിയില്‍ സേവാ പ്രവര്‍ത്തനങ്ങള്‍ നടന്നത്. സേവനം ചെയ്യുമ്പോള്‍ അതനുഭവിക്കുന്നവരുടെ ക്ഷേമമല്ലാതെ ഒന്നും തിരികെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, ഇന്നോ, നമ്മള്‍ കാണുന്നത് ‘മദര്‍ തെരേസാ’ മാതൃകയിലുള്ള ‘സേവാ’ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതാണ്. ഇത്തരത്തിലുള്ള ‘സേവനം’ ചെയ്യരുത്. അവരുടെ സേവനങ്ങള്‍ വളരെ പ്രധാനമായിരുന്നിരിക്കാം, പക്ഷേ, ആ സേവനങ്ങള്‍ക്കു പിന്നില്‍ പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു, അത് സേവിക്കുന്നവരെ ക്രിസ്തീയതയിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്നതായിരുന്നു. ഒരാള്‍ ക്രിസ്ത്യാനിയാകണമോ എന്ന കാര്യം അയാളുടെ തീരുമാനത്തിനു വിടുക. അല്ലാതെ സേവനത്തിന്റെ പേരില്‍ ഒരാളെ ക്രിസ്ത്യാനിയാക്കി മതം മാറ്റുന്നത് സേവനത്തെത്തന്നെ അവഹേളിക്കലാണ്. സേവനം സമ്പൂര്‍ണ്ണമായും നിസ്വാര്‍ത്ഥമാകണം, ഒന്നും തിരികെ പ്രതീക്ഷിക്കാത്തതാകണം. അപ്പോള്‍ അത്തരത്തില്‍ നിസ്വാര്‍ത്ഥ സേവനം ലഭിച്ചവര്‍ക്ക് അവര്‍ ദൈവത്തെ കണ്ടുവെന്ന് അനുഭവപ്പെടും, അര്‍ഹതപ്പെട്ടവര്‍ക്ക് സേവനം ചെയ്യാന്‍ അവസരം ലഭിച്ചതിലൂടെ അവരുടെ ജന്മം സഫലമായെന്ന് സേവനം ചെയ്തയാളിനും തോന്നും. സേവനത്തിനു ശേഷം അഭിമാനമൊന്നും ഉണ്ടാകുകയുമില്ല, കാരണം ആവശ്യക്കാര്‍ക്കു സേവനം ചെയ്യാനുള്ള അവസരം കിട്ടിയതിനാല്‍. സമൂഹത്തിലെല്ലാവര്‍ക്കിടയിലും അങ്ങനെയൊരു തീഷ്ണ വികാരം ഉണ്ടാകണം. അതു നമ്മുടെ സാമൂഹ്യവികാരമായാല്‍ ആര്‍ക്കും അതില്‍ ഒരു കുഴപ്പവും ആരോപിക്കാനാവില്ല, അതു സമൂഹത്തിനു ഗുണകരമേ ആവൂ. നമ്മുടെ സ്വന്തം ജനങ്ങള്‍തന്നെ ഗൂഢാലോചനയുടെ ഭാഗമാകുകയും അതിനെതിരേ നാമൊന്നും ചെയ്യാതിരിക്കുകയും ചെയ്താല്‍, അവര്‍ക്ക് എന്തു വിപത്തുണ്ടാകാമോ അതുണ്ടായിക്കൊണ്ടേയിരിക്കും. പുറത്തുനിന്നു വരുന്നവര്‍ക്ക് പ്രസിദ്ധമായ സ്ഥലങ്ങള്‍ കാണിച്ചുകൊടുക്കാനുണ്ടാകും, പക്ഷേ ഇവിടെ ജനിച്ചവര്‍ക്ക് പുതുതായി എന്താണ് കാട്ടിക്കൊടുക്കാനുള്ളത്. അവരെ നമുക്ക് നമ്മെ പ്രചോദിപ്പിച്ചവരെ കാട്ടിക്കൊടുക്കാം, സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ച സ്ഥലങ്ങള്‍ കാട്ടിക്കൊടുക്കാം. ഇന്നും അഭിമാനം ജനിപ്പിക്കുന്ന, സമൂഹത്തോടുള്ള നമ്മുടെ കര്‍ത്തവ്യത്തെ അനുസ്മരിപ്പിക്കുന്ന അത്തരം സ്ഥലങ്ങളാണ് ആധുനിക കാലത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. ഇന്ന് ഇവിടെ ഭരത്പൂരിലെ ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഇതു രണ്ടും ഒരേയിടത്തു സംഭവിക്കുന്നതു ഞാന്‍ കാണുന്നു. ഇന്നലെ ഞാന്‍ മഹാരാജാ സൂരജ്മാലിന്റെ കൊട്ടാരം സന്ദര്‍ശിച്ചു. നമ്മുടെ പ്രൗഢമായ പൈതൃകവും ചരിത്രവും കടന്നുകയറ്റക്കാരോട് പോരാടി എങ്ങനെ സംരക്ഷിച്ചുവെന്നു ഞാന്‍ കണ്ടറിഞ്ഞു. ഇതാണു നമുക്ക് മുന്‍ഗാമികളില്‍നിന്നു കിട്ടിയത്. ഇന്നിവിടെ ഞാന്‍ കാണുന്നുണ്ട് രാഷ്ട്രത്തോടു നമുക്കുള്ള കര്‍ത്തവ്യം എന്താണെന്ന്. രാമകൃഷ്ണ പരമഹംസരും പറഞ്ഞത് ഇതുതന്നെ; മറ്റുള്ളവരില്‍ ദൈവത്തെ കാണുക, നിസ്വാര്‍ത്ഥമായി സേവനം ചെയ്യുക. നമ്മുടെ സ്വന്തം ജനങ്ങള്‍ക്കു വേണ്ടി നാം ഇവിടെത്തന്നെയുള്ളപ്പോള്‍ എന്തിനാണ് മറ്റു ചിലര്‍ അന്യദേശത്തുനിന്നെത്തി അവര്‍ക്ക് സേവനം ചെയ്യുന്നത്. നാംതന്നെ നമ്മുടെ ജനങ്ങളെ സേവിക്കണം, ആ ജോലിക്ക് പുറത്തുനിന്നു വരുന്നവരെ ചുമതലപ്പെടുത്തരുത്. അര്‍ഹിക്കുന്ന ഒരാളെ സേവിച്ചാല്‍ അവനോ അവളോ സ്വന്തം കാലില്‍നില്‍ക്കുകയും അര്‍ഹരായ മറ്റുള്ളവരെ സേവിക്കാന്‍ തയ്യാറാകുകയും ചെയ്യും. വിവിധ തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങളുണ്ട്. ആവശ്യക്കാര്‍ക്ക് ലഭ്യമല്ലാത്തതെന്തോ അതു നല്‍കിയുള്ള സേവമാണ് ഒന്ന്. മറ്റൊന്ന്, ഇല്ലാത്തതുണ്ടാക്കാനുള്ള വഴി പഠിപ്പിച്ചുകൊടുക്കുകയാണ്. വിശക്കുന്ന ഒരാള്‍ക്കു ഭക്ഷണം കൊടുക്കുന്നതും ഭക്ഷണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗം കാട്ടിക്കൊടുക്കുന്നതും തമ്മിലുള്ള വ്യത്യാസമുണ്ട് ഇതു തമ്മില്‍.  അങ്ങനെ നോക്കുമ്പോള്‍ ഓരോരുത്തരും സ്വയം സമ്പാദിക്കുന്ന സ്ഥിതിവിശേഷത്തില്‍ എല്ലാവര്‍ക്കും സേവനം ആവശ്യം വരുന്നില്ല. ഇതിലേതെങ്കിലും ഒന്നുറപ്പാക്കുകയാണ് മുഖ്യം, അതായത് ഒന്നുകില്‍ എല്ലാവര്‍ക്കും ഭക്ഷണം നല്‍കുക, അല്ലെങ്കില്‍ ഭക്ഷണ സമ്പാദനത്തിനു വഴി പഠിപ്പിച്ചുക്കൊടുക്കുക, എല്ലാവര്‍ക്കും ഭക്ഷണ സമ്പാദന മാര്‍ഗ്ഗമറിയാം അതിനാല്‍ ആരും വിശപ്പോടെ ഉറങ്ങുന്നില്ലെന്നുറപ്പാക്കുക. ഇതു സംഭവിക്കണമെങ്കില്‍ ആവശ്യക്കാരെല്ലാം നമ്മുടെ സ്വന്തമാണെന്നും നമ്മുടെ ജീവിതം അവര്‍ക്കുള്ളതാണെന്നും നമുക്കു തോന്നണം. ഇത്തരം ജനങ്ങളെ രൂപപ്പെടുത്തുകയാണ് വാസ്തവത്തില്‍ ഏറ്റവും വലിയ സേവനം. ഇവിടെ ഈ സ്ഥലത്ത് നാം സേവനത്തിന്റെ ഈ നാലു രൂപങ്ങളും കാണുന്നു. അടിസ്ഥാന ആവശ്യങ്ങളുടെ കാര്യം ശ്രദ്ധിക്കണം, സ്വയം സേവിക്കുന്നതെങ്ങനെയെന്നു ജനങ്ങള്‍ അറിയണം. പിന്നെ ഓരോരുത്തരും മറ്റുള്ളവരെ, വിവിധ തരത്തിലുള്ള ആ ശേഷികളും കഴിവും നേടാന്‍ പരിശീലിപ്പിക്കണം, ഒടുവില്‍, ഇവയ്‌ക്കെല്ലം വേണ്ടത് ഒരുക്കുന്നവരെ കണ്ടെത്തണം. ഇതുവഴി നമ്മുടെ ജീവിതം സമ്പന്നവും പുണ്യവുമാണെന്നു തോന്നിത്തുടങ്ങും. നമ്മള്‍ സ്വയം സേവാപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും നിസ്വാര്‍ത്ഥ സേവനത്തിനു കൂടുതല്‍ പേരെ അതില്‍ മുഴുമിപ്പിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം കൂടുതല്‍ പുണ്യമാകും.  ഇത് ഒരു തീര്‍ത്ഥാടനത്തില്‍നിന്നു നാം നേടുന്ന പുണ്യത്തിനും മേലേ ആണ്. മറാത്തിയാണ് എന്റെ മാതൃഭാഷ. അതില്‍ അച്ഛനെ ‘തീര്‍ത്ഥരൂപന്‍’ എന്നു ഞാന്‍ വിളിക്കുമ്പേള്‍ അതിന്റെ അര്‍ത്ഥം സര്‍വേശ്വരനായ ഭഗവാനെ സേവിക്കുകവഴി സ്വയം പുണ്യനായ, അതുവഴി ഈ ലോകത്തിന്റെ മുഴുവന്‍ സംരക്ഷകനായവനേ എന്നാണര്‍ത്ഥമാക്കുന്നത്. അതേപോലെ, നിങ്ങളും സേവനങ്ങളില്‍ വ്യാപൃതരായി ഈശ്വര സേവ ചെയ്ത് ഒരിക്കല്‍ പുണ്യവാന്മാരാകണം. ഇത്രയും പറഞ്ഞ് ഞാന്‍ എല്ലാവരോടും ബഹുമാനത്തോടെ അവസാനിപ്പിക്കുന്നു.
കടപ്പാട്: ജന്മഭൂമി
http://www.janmabhumidaily.com/news269931

Feb 17, 2015

ശിവരാത്രി മാഹാത്മ്യം



ദീനം മാം സമുദ്ധര ഭവാര്‍ണ്ണവാത് കര്‍മ്മഗ്രാഹഗൃഹീതാംഗം ദാസോളഹം തവ ശങ്കര ഇന്ന് മഹാശിവരാത്രി. ഇന്ദുചൂഢനായി, ഇന്ദീവരദളലോചനനായി, ഇന്ദിരാപതിയാല്‍ സേവിക്കപ്പെടുന്നവനായി, സുന്ദരേശ്വരനായി, മന്ദാകിനിയെ ജടയില്‍ ധരിക്കുന്നവനായി, നന്ദികേശന്റെ പുറത്തേറിയവനായി, മന്ദസ്മിതം തൂകുന്ന മുഖാരവിന്ദത്തോടു കൂടിയവനായി വിളങ്ങുന്ന കന്ദര്‍പ്പനാശകനായ ശ്രീപരമേശ്വരനെപൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി മാഘസ്യഹ്യസിതേപക്ഷേ വിശിഷ്ടാസാതികീര്‍ത്തിതാ നിശീഥവ്യാപിനീ ഗ്രാഹ്യാ ഹത്യാകോടി വിനാശിനീ എന്ന ശിവപുരാണം കോടിരുദ്രസംഹിതയിലേയും മാഘഫാല്‍ഗുനയോര്‍മദ്ധ്യേ കൃഷ്ണാ യാ തു ചതുര്‍ദ്ദശീ കാമയുക്താ തു സുപോഷ്യാ കുര്‍വന്‍ ജാഗരണം വ്രതീശിവരാത്രിവ്രതം കുര്‍വേ ചതുര്‍ദ്ദശ്യാമഭോജനം എന്ന അഗ്നിപുരാണത്തിലേയും മാഘേ കൃഷ്ണചതുര്‍ദ്ദശ്യാമാദിദേവോ മഹാനിശി ശിവലിംഗതയോദ്ഭൂതഃ കോടിസൂര്യസമപ്രഭഃ തത്കാലവ്യാപിനീ ഗ്രാഹ്യാ ശിവരാത്രിവ്രതേ തിഥിഃ അര്‍ദ്ധരാത്രാദധശ്‌ചോര്‍ദ്ധ്വം യുക്താ യച്ച ചതുര്‍ദ്ദശീ വ്യാപ്താ സാ ദൃശ്യതേ യസ്യാന്‍ തസ്യാം കുര്യാത് വ്രതം നരഃ എന്ന സ്‌കന്ദപുരാണം ഈശാനസംഹിതയിലേയും മാഘമാസസ്യ ശേഷേ യാ പ്രഥമേ ഫാല്‍ഗുനസ്യ ച കൃഷ്ണാ ചതുര്‍ദ്ദശീ സാ തു ശിവരാത്രിഃ പ്രകീര്‍ത്തിതാ എന്ന സ്‌കന്ദപുരാണം നാഗരഖണ്ഡത്തിലേയും ത്രയോദശ്യരതഗേ സൂര്യേ ചതസൃഷ്ട്വപി നാഡിഷു ഭൂതവിഷ്ടാ തു യാ തത്ര ശിവരാത്രി വ്രതം ചരേത് എന്ന വായുപുരാണത്തിലേയും പരാമര്‍ശങ്ങളനുസരിച്ച് മാഘ മാസത്തിന്റെ ഒടുവിലും ഫാല്‍ഗുനമാസം ആരംഭിക്കുന്നതിനു മുന്‍പും ഉള്ള കൃക്ഷ്ണപക്ഷത്തില്‍ അര്‍ദ്ധരാത്രിയില്‍ ചതുര്‍ദ്ദശീ തിഥി വരുന്ന ദിനമാണു ശിവരാത്രി എന്നു മനസ്സിലാക്കാം. ശിവപ്രിയ എന്നും ശിവചതുര്‍ദ്ദശി എന്നും മഹാശിവരാത്രി അറിയപ്പെടുന്നു ശിവപുരാണം കോടിരുദ്രസംഹിതയിലെ 37 മുതല്‍ 40 വരെയുള്ള അദ്ധ്യായങ്ങളില്‍ ശിവരാത്രി വ്രതത്തിന്റെ ആചരണത്തേക്കുറിച്ചും മഹിമയേക്കുറിച്ചും വിവരിച്ചിരിക്കുന്നു. ശിവപ്രീതികരവും ഭോഗമോക്ഷപ്രദവുമായ പത്ത് മുഖ്യശൈവവ്രതങ്ങളില്‍ സര്‍വശ്രേഷ്ഠമായതാണു ശിവരാത്രിവ്രതം. സോമവാരവ്രതം, അഷ്ടമി വ്രതം, പ്രദോഷവ്രതം, ചതുര്‍ദ്ദശിവ്രതം, ആര്‍ദ്രാവ്രതം തുടങ്ങിയവയാണു മുഖ്യ ശൈവവ്രതങ്ങള്‍.ഭോഗമോക്ഷങ്ങള്‍ ഇച്ഛിക്കുന്നവരെല്ലാം ശിവരാത്രിവ്രതം അനുഷ്ഠിക്കണം. മനുഷ്യര്‍ക്ക് ഹിതം നല്‍കുന്ന മറ്റൊരു വ്രതമില്ല. എല്ലാവര്‍ക്കും ഇത് ഉത്തമധര്‍മ്മസാധനയാണ്. നിഷ്‌ക്കാമനോ സകാമനോ ആയ എല്ലാ മനുഷ്യര്‍ക്കും; എല്ലാ വര്‍ണ്ണങ്ങള്‍ക്കും(ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രചണ്ഡാലര്‍ക്കും) എല്ലാ ആശ്രമികള്‍ക്കും(ബ്രഹ്മചര്യഗാര്‍ഹസ്ഥ്യവാനപ്രസ്ഥസന്ന്യാസ), സ്ത്രീകള്‍ക്കും, ബാലകര്‍ക്കും, ദാസദാസീ ജനങ്ങള്‍ക്കും ദേവതമാര്‍ക്കും എന്നല്ല ദേഹം ധരിച്ച എല്ലാ ജീവജാലങ്ങള്‍ക്കും ഈ വ്രതം ഹിതം നല്‍കുന്നതാണ്. കോടിക്കണ്‍ക്കിനുള്ള ഹത്യകളുടേയും പാപം ഇല്ലാതാക്കുന്നതാണു ശിവരാത്രി. ബുദ്ധിമാനായ മനുഷ്യന്‍ പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേറ്റ് ആനന്ദപൂര്‍വം സ്‌നാനം ചെയ്ത് നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. ആലസ്യത്തെ അടുത്തെത്താന്‍ ഒരു കാരണവശാലും അനുവദിക്കരുത്(ഊര്‍ജ്ജസ്വലനായിരിക്കണം എന്നര്‍ത്ഥം). തുടര്‍ന്ന് ശിവക്ഷേത്രത്തില്‍ പോയി ശിവലിംഗത്തെ വിധിപ്രകാരം പൂജിച്ച്(വന്ദിച്ച്) ശിവനെ നമസ്‌ക്കരിച്ച് ഉത്തമമായ രീതിയില്‍ വ്രത സങ്കല്‍പ്പം ചെയ്യുക. സങ്കല്‍പ്പമന്ത്രം ഇതാണ്. ദേവദേവ മഹാദേവ നീലകണ്‍ഠ നമോളസ്തുതേ കര്‍തുമിച്ഛാമ്യഹം ദേവ ശിവരാത്രിവ്രതം തവ തവ പ്രഭാവാദ്ദേവേശ നിര്‍വിഘ്‌നേന ഭവേദിതി കാമാദ്യാഃ ശത്രവോ മാം വൈ പീഡാം കുര്‍വന്തു നൈവ ഹി അല്ലയോ ദേവദേവനായ മഹാദേവാ, നീലകണ്‍ഠാ, അവിടുത്തേയ്ക്ക് നമസ്‌ക്കാരം. അങ്ങയെ ആരാധിക്കാനായി ശിവരാത്രിവ്രതം അനുഷ്ഠിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദേവേശ്വരാ, അങ്ങയുടെ പ്രഭാവത്താല്‍ ഈ വ്രതം യാതൊരു വിഘ്‌നവും കൂടാതെ പൂര്‍ണ്ണമാവട്ടെ. കാമാദികളായ ശത്രുക്കള്‍ എനിക്കു പീഡയുണ്ടാക്കാതിരിക്കട്ടെ.(വ്രത ദിവസം കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്‌സര്യം, അസൂയ, ഡംഭ് തുടങ്ങിയവയെല്ലാം അകറ്റി നിര്‍ത്താന്‍ സഹായിക്കണേ) ഇപ്രകാരം സങ്കല്‍പ്പം ചെയ്ത് പൂജാ സാമഗ്രികള്‍ ശേഖരിച്ച് ഉത്തമവും പ്രസിദ്ധവുമായ ശിവക്ഷേത്രത്തില്‍ രാത്രി സമയം ഉറക്കമൊഴിച്ച് ശിവ പൂജ ചെയ്തും, ശിവ പൂജ ദര്‍ശിച്ചും, നാമം ജപിച്ചും ഉറക്കമൊഴിക്കുക. ശിവരാത്രിയില്‍ ചെയ്യേണ്ട ശിവപൂജാക്രമം ശിവപുരാണത്തില്‍ വിസ്തരിച്ചു വര്‍ണ്ണിച്ചിരിക്കുന്നു. മണ്ണു കൊണ്ട് പാര്‍ത്ഥിവലിംഗം നിര്‍മ്മിച്ചു പൂജിക്കുന്നതിനുള്ള വിധിയാണത്. ശിവരാത്രിമാഹാത്മ്യം പാരായണം ചെയ്യുകയും ശ്രവിക്കുകയും ചെയ്യുക. രാത്രിയുടെ നാലു യാമങ്ങളിലും ശിവപൂജ ദര്‍ശിക്കുക. പ്രഭാതത്തില്‍ വീണ്ടും സ്‌നാനം ചെയ്ത് ശിവനെ പൂജിക്കുക. വ്രതം സമാപിപ്പിക്കുന്നതിനായി കൈകള്‍ കൂപ്പി തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് ഭഗവാനെ നമസ്‌കരിച്ച് ഇപ്രകാരം പ്രാര്‍ത്ഥിക്കുക. നിയമോ യോ മഹാദേവ കൃതശ്‌ചൈവ ത്വദാജ്ഞയാ വിസൃജ്യതേ മയാ സ്വാമിന്‍ വ്രതം ജാതമനുത്തമം വ്രതേനാനേന ദേവേശ യഥാ ശക്തി കൃതേന ച സന്തുഷ്‌ടോ ഭവ ശര്‍വാദ്യ കൃപാം കുരു മമോപരി മഹാദേവാ, അങ്ങയുടെ ആജ്ഞയാല്‍ ഞാന്‍ ഏതൊരു വ്രതം അനുഷ്ഠിച്ചുവോ, ആ പരമവും ഉത്തമവുമായ വ്രതം പൂര്‍ണ്ണമായിരിക്കുന്നു. അതിനാല്‍ ഞാന്‍ ഇപ്പോള്‍ വ്രതത്തിന്റെ വിസര്‍ജ്ജനം നടത്തുന്നു. ദേവേശാ, ശര്‍വ്വാ, യഥാശക്തി(എന്റെ ശക്തിക്കനുസരിച്ച്) ചെയ്ത ഈ വ്രതത്തില്‍ സന്തുഷ്ടനായി അങ്ങ് എന്നില്‍ കൃപ ചൊരിഞ്ഞാലും ഇങ്ങനെ പ്രാര്‍ത്ഥിച്ച ശേഷം ശിവനു പുഷ്പാഞ്ജലി സമര്‍പ്പിച്ച് വിധിപ്രകാരം ദാനം ചെയ്യുക. തുടര്‍ന്ന് ശിവനെ നമസ്‌ക്കരിച്ച് വ്രതം അവസാനിപ്പിക്കുക. തന്റെ ശക്തിക്കനുസരിച്ച് ശിവഭക്തരായ ബ്രാഹ്മണര്‍ക്കും സന്ന്യാസിമാര്‍ക്കും ഭക്ഷണം നല്‍കി സന്തുഷ്ടരാക്കിയ ശേഷം വ്രതക്കാരന്‍ ഭക്ഷണം കഴിക്കുക. ശിവരാത്രിയുടെ ഓരോ യാമത്തിലും ശിവലിംഗപൂജ ചെയ്യേണ്ട വിധവും ശിവപുരാണത്തില്‍ പറയുന്നുണ്ട്. ത്രയോദശി നാളില്‍ ഒരു നേരം ഭക്ഷണം കഴിച്ചും ചതുര്‍ദ്ദശി(ശിവരാത്രി) നാളില്‍ സമ്പൂര്‍ണ്ണ ഉപവാസം അനുഷ്ഠിച്ചും വേണം ശിവരാത്രി നോല്‍ക്കുവാന്‍. വ്രതം അവസാനിപ്പിക്കുമ്പോള്‍ ഭഗവാനോടു ഇപ്രകാരം പ്രാര്‍ത്ഥിക്കുക ദേവദേവ മഹാദേവ ശരണാഗതവത്‌സല വ്രതേനാനേന ദേവേശ കൃപാം കുരു മമോപരി മയാ ഭക്ത്യനുസാരേണ വ്രതമേതത് കൃതം ശിവ ന്യൂനം സമ്പൂര്‍ണ്ണതാം യാതു പ്രസാദാത്തവ ശങ്കര അജ്ഞാനാദ്യദി വാ ജ്ഞാനാജ്ജപപൂജാദികം മയാ കൃതം തദസ്തു കൃപയാ സഫലം തവ ശങ്കര ദേവദേവാ, മഹാദേവാ, ശരണാഗതവത്‌സലാ, ദേവേശ്വരാ, ഈ വ്രതത്തില്‍ സന്തുഷ്ടനായി എന്നില്‍ അങ്ങ് കൃപ ചൊരിഞ്ഞാലും. ഞാന്‍ ഭക്തിയോടുകൂടി ഈ വ്രതം അനുഷ്ഠിച്ചിരിക്കുന്നു. ഇതില്‍ വന്നിട്ടുള്ള കുറവുകള്‍ അങ്ങയുടെ പ്രസാദത്താല്‍ സമ്പൂര്‍ണ്ണമാകട്ടെ. ശങ്കരാ, ഞാന്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത ജപപൂജാദികളെല്ലാം അങ്ങയുടെ കൃപയാല്‍ സഫലമായിത്തീരട്ടെ.പ്രാര്‍ത്ഥനയ്ക്കു ശേഷം പരമാത്മാവായ ശിവനു പുഷ്പാഞ്ജലി സമര്‍പ്പിച്ച് നമസ്‌ക്കരിക്കുക. ഇപ്രകാരം വ്രതമനുഷ്ഠിക്കുന്ന ഭക്തന്റെ വ്രതത്തിലെ ന്യൂനതകളെല്ലാം ക്ഷമിച്ച് ശ്രീപരമേശ്വരന്‍ ധര്‍മ്മാര്‍ത്ഥകാമമോക്ഷാദികള്‍ നല്‍കി അനുഗ്രഹിക്കും. അഗ്നിമഹാപുരാണം 193ആം അദ്ധ്യായത്തില്‍ ശിവരാത്രിവ്രതത്തിന്റെ മഹിമയേക്കുറിച്ച് അഗ്നിദേവന്‍ വസിഷ്ഠമഹര്‍ഷിക്കു പറഞ്ഞു കൊടുക്കുന്നതു കാണാം ശിവരാത്രിവ്രതം വക്ഷ്യേ ഭുക്തിമുക്തിപ്രദം ശൃണു മാഘഫാല്‍ഗുനയോര്‍മദ്ധ്യേ കൃഷ്ണാ യാ തു ചതുര്‍ദ്ദശീ കാമയുക്താ തു സുപോഷ്യാ കുര്‍വന്‍ ജാഗരണം വ്രതീ ശിവരാത്രിവ്രതം കുര്‍വേ ചതുര്‍ദ്ദശ്യാമഭോജനം രാത്രി ജാഗരണേനൈവ പൂജയാമി ശിവം വ്രതീ (അഗ്നിപുരാണം 193ആം അദ്ധ്യായം 1,2,3) അഗ്നിദേവന്‍ പറഞ്ഞു: വസിഷ്ഠമഹര്‍ഷേ, ഭോഗവും മോക്ഷവും നല്‍കുന്ന ശിവരാത്രിവ്രതത്തേക്കുറിച്ചു ഞാന്‍ വര്‍ണ്ണിക്കാം. ഏകാഗ്രചിത്തനായി ഇതു ശ്രവിക്കുക. മാഘ ഫാല്‍ഗുന മാസങ്ങളുടെ മദ്ധ്യത്തില്‍ വരുന്ന കൃഷ്ണപക്ഷ ചതുര്‍ദ്ദശിയില്‍ മനുഷ്യര്‍ ഉപവാസമനുഷ്ഠിക്കണം വ്രതമനുഷ്ഠിക്കുന്നവര്‍ രാത്രിയില്‍ ജാഗരണം ചെയ്യണം(ഉറക്കമൊഴിക്കണം). അര്‍ദ്ധരാത്രിയില്‍ ശിവപൂജ ചെയ്യുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കണം. ആവാഹയാമ്യഹം ശംഭും ഭുക്തിമുക്തിപ്രദായകം നരകാര്‍ണ്ണവകോത്താര നാവം ശിവ നമോളസ്തുതേ നമഃ ശിവായ ശാന്തായ പ്രജാരാജ്യാദിദായിനേ സൗഭാഗ്യാരോഗ്യവിദ്യാര്‍ത്ഥസ്വര്‍ക്ഷമോക്ഷപ്രദായിനേ ധര്‍മ്മം ദേഹി ധനം ദേഹി കാമഭോഗാദി ദേഹി മേ ഗുണകീര്‍ത്തിസുഖം ദേഹി സ്വര്‍ക്ഷം മോക്ഷം ച ദേഹി മേ (അഗ്നിപുരാണം 193ആം അദ്ധ്യായം 4,5,6) ഞാന്‍ ചതുര്‍ദ്ദശിയില്‍ ഭക്ഷണം പരിത്യജിച്ച് ശിവരാത്രിവ്രതം അനുഷ്ഠിക്കുന്നു. ഞാന്‍ വ്രതത്തോടുകൂടി രാത്രിയില്‍ ഉറക്കമൊഴിച്ച് ശിവപൂജചെയ്യുന്നു. ഭോഗവും മോക്ഷവും പ്രദാനം ചെയ്യുന്ന ശങ്കരനെ ഞാന്‍ ആവാഹനം ചെയ്യുന്നു. ശിവഭഗവാനേ, അവിടുന്ന് നരകസമുദ്രത്തില്‍ നിന്നും തരണം ചെയ്യിക്കുന്ന(രക്ഷിക്കുന്ന) നൗകയ്ക്കു(തോണിയ്ക്കു) സമനാണ്. അവിടുത്തേയ്ക്ക് നമസ്‌ക്കാരം. അവിടുന്ന് സൗഭാഗ്യം, ആരോഗ്യം, വിദ്യ, ധനം, സ്വര്‍ക്ഷപ്രാപ്തി എന്നിവയെല്ലാം നല്‍കുന്നവനാണ്. എനിക്ക് ധര്‍മ്മം നല്‍കിയാലും(എന്നെ ധര്‍മ്മനിഷ്ഠനാക്കിയാലും). ധനം നല്‍കിയാലും. കാമഭോഗാദികള്‍(സുഖജീവിതത്തിനായി ആഗ്രഹിക്കപ്പെടുന്നവയെല്ലാം) നല്‍കിയാലും. എന്നെ ഗുണവാനും, കീര്‍ത്തിമാനും, സുഖസമ്പന്നനുമാക്കിയാലും.സ്വര്‍ക്ഷവും മോക്ഷവും എനിക്കു പ്രദാനം ചെയ്താലും. സ്‌കന്ദമഹാപുരാണം ഈശാനസംഹിതയില്‍ ശിവരാത്രിമാഹാത്മ്യം വര്‍ണ്ണിക്കുന്ന ആറ് അദ്ധ്യായങ്ങള്‍ കാണാം. ശിവന്‍ പാര്‍വതീ ദേവിക്കും പാര്‍വതി സുബ്രഹ്മണ്യനും സുബ്രഹ്മണ്യന്‍ സൂതനും സൂതന്‍ മുനിമാര്‍ക്കും ശിവരാത്രിയുടെ മഹിമ പറഞ്ഞു കൊടുത്തു. ലോകത്തിന്റെ സൃഷ്ടിയും സംരക്ഷണവുമെല്ലാം നിര്‍വഹിക്കുന്നത് താനാണെന്നു ബ്രഹ്മാവും അതല്ല താനാണെന്നു വിഷ്ണുവും തമ്മില്‍ ഒരു കലഹം ഉണ്ടായി. കലഹം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയപ്പോള്‍ തേജോരൂപമായ ശിവലിംഗാകൃതി ധരിച്ച്ശിവന്‍ ഇരുവരുടേയും മുന്നില്‍ പ്രത്യക്ഷനായി. അഗ്നിസ്വരൂപമാര്‍ന്ന ശിവലിംഗത്തിന്റെ അഗ്രഭാഗം ആദ്യം കണ്ടുപിടിക്കുന്നവനാണു ശ്രേഷ്ഠന്‍ എന്ന് അശരീരിയുണ്ടായി. അതനുസരിച്ച് ജ്യോതിര്‍ലിംഗത്തിന്റെ മേലറ്റം കണ്ടുപിടിക്കാന്‍ ഹംസരൂപത്തില്‍ ബ്രഹ്മാവ് മുകളിലേക്കും കീഴറ്റം കണ്ടുപിടിക്കാന്‍ വരാഹ രൂപത്തില്‍ വിഷ്ണു കീഴോട്ടും യാത്രയായി. അനേകം സംവത്‌സരങ്ങള്‍ സഞ്ചരിച്ചിട്ടും ലിംഗത്തിന്റെ അഗ്രം കാണാതെ ഇരുവരും നിരാശരായി മടങ്ങിയെത്തി. സമസ്തപ്രപഞ്ചത്തിന്റേയും ഈശ്വരന്‍ ശിവനാണ് എന്ന് ബോദ്ധ്യപ്പെട്ട ബ്രഹ്മാവും വിഷ്ണുവും ശിവനെ സ്തുതിച്ചു. സൃഷ്ടാവും സംരക്ഷകനും തമ്മില്‍ കലഹിച്ചതു മൂലം ലോകത്തിനാകെയുണ്ടായ സന്താപം മാറുവാന്‍ ഇരുവരും മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിനാളില്‍ രാത്രിയില്‍ ഉപവാസാദികളോടുകൂടി ശിവരാത്രി വ്രതം അനുഷ്ഠിക്കണമെന്നു മഹാദേവന്‍ അരുളിച്ചെയ്തു. അതനുസരിച്ച് ബ്രഹ്മാവും വിഷ്ണുവും ശിവരാത്രിവ്രതമെടുത്ത് മഹാദേവനെ പൂജിച്ചു. വ്രതാനുഷ്ഠാനത്തിലൂടെ അവര്‍ പാപരഹിതരായി. ജ്യോതിര്‍ലിംഗരൂപത്തില്‍ പരമേശ്വരന്‍ ബ്രഹ്മാവിന്റേയും വിഷ്ണുവിന്റേയും മുന്നില്‍ പ്രത്യക്ഷപ്പെട്ട ദിനമാണു ശിവരാത്രി (മാഘേ കൃഷ്ണചതുര്‍ദ്ദശ്യാമാദിദേവോ മഹാനിശിശിവലിംഗതയോദ്ഭൂതഃ കോടിസൂര്യസമപ്രഭഃ). ശിവരാത്രിവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചാല്‍ ആത്മജ്ഞാനം സിദ്ധിച്ച് ഭക്തന്‍ ശിവപദവി നേടും എന്ന് ഭഗവാന്‍ ബ്രഹ്മാവിനോടും വിഷ്ണുവിനോടും പറയുന്നു. ശിവരാത്രി വ്രതവിധി ഈശാനസംഹിതയില്‍ ഇപ്രകാരം നല്‍കിയിരിക്കുന്നു. സമസ്ത മഹാപാതകങ്ങളും അകറ്റുന്നതിനായി ദീനത കൂടാതെ ഉറക്കമൊഴിച്ചും ഉപവാസമനുഷ്ഠിച്ചും ശിവരാത്രിവ്രതം നോല്‍ക്കണം. ശിവരാത്രിദിനം സൂര്യോദയം മുതല്‍ പിറ്റേന്ന് സൂര്യോദയം വരെയാണു വ്രതാനുഷ്ഠാനം(ഉദയാദുദയാന്തം). നേര്‍മ്മ വരാതെ(കുറവുണ്ടാകാതെ) ഭക്തിയോടെ ഓരോ യാമം തോറും(ഏഴര നാഴികയാണു ഒരു യാമം) പൂര്‍ണ്ണമായ പൂജാവിധികളോടെ ശിവനെ പൂജിക്കണം. ഇപ്രകാരം 12 വര്‍ഷമോ 24 വര്‍ഷമോ ശിവരാത്രി വ്രതമനുഷ്ഠിച്ച് സര്‍വതും മഹാദേവനു സമര്‍പ്പിക്കുമ്പോഴാണു ശിവരാത്രിവ്രതത്തിന്റെ ഉദ്യാപനകര്‍മ്മം(സമാപനക്രിയ) അനുഷ്ഠിക്കേണ്ടത്. പിഴകളൊന്നും കൂടാതെ ഭക്തിവിശ്വാസസമന്വിതം ഈ വ്രതം നോറ്റാല്‍ ഭക്തര്‍ ശിവപദം പ്രാപിക്കും. അശ്വമേധാദി യാഗങ്ങള്‍ ചെയ്യുന്നതിലും പുണ്യം ഈ വ്രതത്തിലൂടെ സിദ്ധിക്കും. സുരാപാനം(മദ്യപാനം), ഭ്രൂണഹത്യ, വീരഹത്യ, ഗോഹത്യ, ചണ്ഡാലീഗമനം തുടങ്ങിയ പാപങ്ങള്‍ പോലും ശിവരാത്രി ദിനത്തിലെ അറിഞ്ഞോ അറിയാതെയോ ഉള്ള ശിവക്ഷേത്ര ദര്‍ശനത്താല്‍ നശിച്ചു പോകും. ഇതിനു ദൃഷ്ടാന്തമായി സുകുമാരന്‍ എന്ന ബ്രാഹ്മണന്റെ കഥ സ്‌കന്ദപുരാണം ഈശാനസംഹിതയില്‍ വര്‍ണ്ണിച്ചിട്ടുണ്ട്.ശിവരാത്രി വ്രതത്തിന്റെ പ്രഭാവത്താല്‍ പാപാത്മാവായ സുന്ദരസേനന്‍ എന്ന വ്യാധന്‍(വേടന്‍) പുണ്യം നേടിയവനായി ശിവപദം പൂകിയെന്ന് അഗ്നിമഹാപുരാണത്തില്‍ പറയുന്നു (ലുബ്ധകഃ പ്രാപ്തവാന്‍ പുണ്യം പാപീ സുന്ദരസേനകഃ 193:6). ശിവരാത്രി വ്രതത്തേക്കുറിച്ച് അജ്ഞനായിരുന്ന ഗുരുദ്രുഹന്‍ എന്ന വേടന്‍ ശിവകൃപയാല്‍ മുക്തനായ കഥ ശിവപുരാണം കോടിരുദ്രസംഹിതയിലും വിധവയായ ബ്രാഹ്മണി ശിവപ്രീതിക്കു പാത്രമായ കഥ സ്‌കന്ദപുരാണം മാഹേശ്വരഖണ്ഡത്തിലും വര്‍ണ്ണിച്ചിട്ടുണ്ട്.

Jan 6, 2015

കൃസ്തീയ വൈദികരുടെ ഇരട്ടത്താപ്പ് നയം...

മാർ പൗവ്വത്തിലുംതേലക്കാട്ട് കത്തനാരും കുഞ്ഞാടിന്റെ വേഷം കെട്ടിയ ഈ ചെന്നായയെ കാണണം. ഭാരതവും ഭാരതസംസ്കാരവും സ്വന്തം ജീവനേക്കാൾ വലുതായിക്കാണുന്ന ഹൈന്ദവരാണോ അതോ സ്വന്തംമതംപ്രചരിപ്പിക്കുന്നതിനു വേണ്ടി അനൃമതങ്ങളേയും, പിറന്ന നാടിന്റെ സംസ്കാരത്തേയും, അതിന്റെ അഭിമാനചിഹ്നമായ ദേശീയപതാകയെപ്പോലും അവഹേളിക്കുന്ന ക്രൈസ്തവരാണോ യഥാർത്ഥ തീവ്രവാദികൾ?

നൂറ്റാണ്ടുകളായി ഇത്തരം അവഹേളനങ്ങൾ സഹിച്ചുകഴിഞ്ഞിരുന്ന ഹിന്ദുക്കൾ സംഘടിച്ച് പ്രലോഭനങ്ങളിലൂടെയും ചതിയിലൂടെയും മതംമാറ്റപ്പട്ടവർ സ്വയംതിരിച്ചുവരാനൊരുങ്ങുമ്പോൾ അവർക്കുവേണ്ട സഹായം ചെയ്യുന്നതിൽ എന്താണ് തെറ്റ്? മത പരിവർത്തനത്തേക്കുറിച്ച് ഒരക്ഷരം പോലും പറയാതെ മുമ്പ് പരിവർത്തനം ചെയ്യപ്പട്ടവർ സ്വമനസ്സാലെ തിരികെവരുന്ന ഘർ വാപസിയെ മാത്രം വിമർശിക്കന്നവരുടെ മനഃശാസ്ത്രം എന്തെന്ന് ആർക്കും മനസ്സിലാകും. അത്തരം തന്ത്രങ്ങൾ ഇനി  ഒരിക്കലും ഫലം കാണില്ല. ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിങ്ങളെ നേരിടും. അതുകൊണ്ട് ഹിന്ദുക്കളുടെ പൊതുവികാരത്തെ മാനിച്ച് ജീവിച്ചാൽ നിങ്ങൾക്ക് നന്ന്. മതസൗഹാർദ്ദം നിലനിർത്തുക എന്നത് ഹിന്ദുക്കളുടെ മാത്രം ഉത്തരവാദിത്തമല്ല എന്നുകൂടി അറിയുക.
ഇവിടെ കാണുന്നപോലുള്ള ദേശവിരുദ്ധ പരിപാടികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലും വി എച്ച് പി ഹിന്ദുഹെൽപ് ലൈനിലേക്ക്  9497545511 എന്ന നമ്പറിലും വിളിച്ചറിയിക്കണം.
കേരളത്തിലെ എല്ലാ ഹിന്ദുഭവനങ്ങളിലും ഈ സന്ദേശം എത്തിക്കുന്നതിനുവേണ്ടി ദയവായി ഇത് ഷെയർ ചെയ്യുക.

Jan 3, 2015

Taj Mahal is Tejo Mahalaya a Shiva Temple


Taj Mahal, considered to be a symbol of love, holds some unsolved mystery put forth by the well know historian Mr. P.N. Oak.
He claims that Taj Mahal is a temple dedicated to Lord Shiva named Tejo Mahalaya.
Oak discovered that the Shiva temple palace had been usurped by Shah Jahan from then Maharaja of Jaipur, Jai Singh. Shah Jahan then remodelled the palace into his wife's memorial. In his own court chronicle, Badshahnama, Shah Jahan admits that an exceptionally beautiful grand mansion in Agra was taken from Jai Singh for Mumtaz's burial. The ex-Maharaja of Jaipur is said to retain in his secret collection two orders from Shah Jahan for the surrender of the Taj building.



This theory has been backed by : - Professor Marvin Miller of New York took samples from the riverside doorway of the Taj. Carbon dating tests revealed that the door was 300 years older than Shah Jahan.
- European traveller Johan Albert Mandelslo, who visited Agra in 1638 (only seven years after Mumtaz's death), describes the life of the city in his memoirs, but makes no reference to the Taj Mahal being built.
- The writings of Peter Mundy, an English visitor to Agra within a year of Mumtaz's death, also suggest that the Taj was a noteworthy building long well before Shah Jahan's time.



Many rooms in the Taj Mahal have remained sealed since Shah Jahan's time, and are still inaccessible to the public. Oak asserts they contain a headless statue of Shiva and other objects commonly used for worship rituals in Hindu temples.

Jan 2, 2015


VHP CENTRAL BOARD OF TRUSTEES REAFFIRMS ITS STAND ON GHAR VAPSI

AT ITS MEETING HELD IN HYDERABAD ON 28 AND 29 DECEMBER, 2014

വിശ്വഹിന്ദുപരിഷത്തിന്റെ കേന്ദ്രീയ ട്രസ്ടികളുടെ 2014 ഡിസംബർ 28, 29 തീയതികളിൽ 
ഹൈദരാബാദിൽ വെച്ച്  നടന്ന യോഗത്തിൽ ഘർ വാപ്പസി വിഎച്ച്പി യുടെ 
അടിസ്ഥാന പ്രവർത്തനമാണെന്നും അത് തുടർന്നും നടത്തുമെന്നും ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയത്തിലൂടെ ഉറക്കെ പ്രഖ്യാപിച്ചു.


വിശ്വഹിന്ദുപരിഷത്ത് ഘർ വാപസി തുടരും...

അവസാനത്തെ ഹിന്ദുവും മടങ്ങിവരുന്നതുവരെ...

"ഹിന്ദുക്കൾ നാം ഒന്നാണ്" എന്ന സന്ദേശവുമായി 2014 നവംബർ 17 മുതൽ ഡിസംബർ 1 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടന്ന സുവർണ്ണജയന്തി രഥ യാത്രയോടുകൂടി കേരളത്തിലെ ഹിന്ദുക്കൾ ഉണർന്നു കഴിഞ്ഞു. ഇനി ഒരു ശക്തിക്കും നമ്മെ തടഞ്ഞുനിർത്താനാവില്ല...

How does RSS view a Muslim?
Shri Guru Ji, the second RSS Chief answers queries of a Muslim scholar...


Ever since the inception of RSS (Rashtriya Swayamsevak Sangh) in 1925, there has been a concerted effort to paint the organisation as opponent of minorities– especially the Muslims. Over time, Communists in the garb of “secularism” have created a smoke screen around the activities of RSS and how its work remains detrimental for Muslims. All these years, very little effort was made by country’s intelligentsia to objectively understand the workings of RSS.
Activities of the RSS, rooted in Hinduism, is not against any religion. But yes, the RSS “has” and “will always” oppose any kind of anti-national elements or activity. Second SarSanghachalak of RSS, the late Shri Madhavrao Sadashivrao Golwalkar (popularly known as Shri Guru Ji) had a detailed discussion with Muslim scholar Dr Saifuddin Jeelany in 1971 about several aspects of Hindu-Muslim relations. Though this conversation took place several years ago yet the issues discussed remain pertinent even today.
We are re-publishing the interview.
Q: Don’t you think that solution to the Hindu-Muslim problem must be found especially at this critical moment when the country is faced with dangers from all sides? 
Ans: So far as the work for the country is concerned, I do not distinguish between Hindus and Muslims. But how do people look at this problem? Probably these days everyone thinks that he would be able to push forward claims or privileges for his own community by exploiting political situations. If this could be remedied, and the people became political from a patriotic – only patriotic – point of view, then all troubles will end in no time.
Q : Has this problem anything to do with the Muslim grievance that they are not getting their due share in the country’s affairs ? 
Ans: I can understand that the Muslims should be given their due share, as everyone else. But this does not mean demanding various rights and privileges. I have heard about the demand of a Pakistan in every state. The president of a Muslim organization was reported to have said that he planned to see his flag fluttering over the Red Fort. He never contradicted the report. Such are the things which irritate those who think in terms of the country as a whole.
Look at their stance on Urdu. Fifty years ago Muslims in various states spoke and studied the local languages. They never thought that they had a different ‘religious language’ of their own. Urdu is not a ‘religious language’ of the Muslims. Urdu is a hybrid product, evolved during the Mughal rule. It has nothing to do with Islam. It was in Arabia that Islam was born. The Holy Koran is in Arabic. If at all there is a ‘religious language’, for the Muslims, it is Arabic. So, why this emphasis on Urdu? It is because, on the strength of one common language Muslims are sought to be united into a political force. That is all. Such a political force is bound to go counter to the interests of the country.
Some Muslims say that Rustom is their national hero. But Rustom was a Persian hero. He has nothing to do with them. He was born long before Islam. If he could be considered a hero by the Muslims, why not Sri Ram? I say, why don’t you accept this history?
Pakistan celebrated the 5,000th birth anniversary of Panini who was born in that part which is now called Pakistan. If Pakistanis can claim Panini as one of their great forefathers, why should not our local Hindu Muslim —I call them ‘Hindu Muslims’— say that Panini, Vyasa, Valmiki, Ram, Krishn are all their great ancestors? There are so many people in the Hindu Dharma who do not believe in the Divine Incarnation of Rama and Krishna. But they believe that they are great personalities, worthy of emulation. So what does it matter if Muslims do not believe that God incarnated Himself? Why should they not consider such personalities as their national heroes?
According to our ways of religious belief and philosophy, a Muslim is as good as a Hindu. It is not the Hindu alone who will reach the ultimate God. Everyone has the right to follow his path according to his own persuasion. Let me give you the instance of the previous Shankaracharya of the Shringeri Math, His Holiness Shri Chandrasekhara Bharati Swamiji. An American approached him to be converted to Hinduism. Swamiji asked him the reason. The American replied that he was not satisfied with Christianity, that it left his spiritual longing unquenched. The Acharya asked him: “Have you honestly practiced Christianity? Try it first. If it does not satisfy you, then come to me”.
That is our attitude. Ours is a non-proselytizing Dharma. In almost all cases, proselytization is motivated by political or some such gain. We reject it. We say: This is the plain Truth; if you choose, follow it.
This so-called ‘minority’ problem is not one of Muslims only. It is also within the Hindus themselves. For example we have the Jains, we have what is known as the Scheduled Caste people some of whom followed Dr. Ambedkar and became Buddhists and are trying to claim that they are separate. As a minority happens to have certain political privileges in our country, everyone wants to prove that he is a minority and claim those privileges. This cuts the whole country into so many fragments which may well spell our ruin. As a matter of fact we are heading for it.
When some people look at things from the point of view of political aggrandisement, dangerous difficulties crop up. But once this aggrandisement is given up, our country becomes one and we can meet the challenge of the whole world.
Q: Materialism in general and communism in particular threaten to engulf our country. Don’t you think that Hindus and Muslims, as believers in God, should act as a united bulwark against these dangers? 
Ans: This is almost the very question which was put to me some time ago by a gentleman from Kashmir. I think his name is Nazir Ali. He is a good man. I met him at Aligarh, He said to me that this threat of godlessness in the guise of communism is overtaking us all and we, who believe in God, should get together and meet that threat. I said, “I perfectly agree with you but the difficulty is that we have, as it were, broken the image of God and each one has got his own piece. So what is to be done? You think of God in one particular way. The Christian thinks in another. The Buddhist says there is no God; there is only Nirvaana. The Jain will say it isShoonya. Then so many of us will say that we worship God in the form of Ram, Krishn, Shiv etc. How do we ask all these people to believe in one common God? Have you any recipe for this?” Now this Kashmiri gentleman is a Sufi which I take to be a thinker and God-minded man. You will be surprised to know his answer. He said: “Why all of them can’t embrace Islam?”
I replied, “Don’t you think that some will say, why not join Christianity” I, devoted as I am to my Dharma, may say, why not all become Hindus? It comes to the same thing, and the problem will never end”. He then asked me what my suggestion was.
I said, “Follow your own religion. But there is one substantial philosophy which does not belong exclusively to the Hindu or to the Muslim. Call it whatever you like. It says that there is one Single Power, one Single Existence which is Truth, which is Bliss. It is the Creator, Sustainer and Destroyer. All our conceptions of God are only our own limited conceptions of that Ultimate Reality. So that bedrock of Ultimate Reality can join us all together. It does not belong to any one religion. On this account everyone can accept this as common basis. Religion is only a way of worship. This basic faith is not a mere way of worship. This is a philosophical understanding of the universe. The God of Islam, Christianity and Hinduism is thus the same and we are all His devotees. As a Sufi you should accept this as a reasonable basis”. He had no answer to this. Then we parted and there the whole matter ended. That is our misfortune.
Q: We know that both Hindus and Muslims have a vast amount of goodwill for each other. In spite of this, occasional frictions of varying magnitudes do occur. What steps, in your opinion, should be taken to minimize or altogether stop these? 
Ans: One of the causes of these frictions is the Cow. I do not know why the Muslims should go on harping upon their so-called right to slaughter the cow. They need not. As a matter of fact, it is not their religious injunction. That was only a way of spiting the Hindu in the old days. Why should it continue now? Can we not share each other’s festivals? Our most popular festival which brings various strata of society together is the Holi. Suppose in this Holi festival a Muslim is sprinkled with a little coloured water, do you think that the injunctions of the Koran are violated? Why not regard it as a social affair? The Hindus have been taking part in various Muslim festivals such as the Urs in Ajmer. But suppose we ask Muslims to come and take part in Satyanarayana Puja, what will happen? Once, the DMK people took a Muslim minister to Rameshwaram. He was accorded all the conceivable honours by the temple authorities. But when the tirtha and prasaadam were given to him he threw them away! Why should he do so? Suppose he had taken the prasaadam, would it have violated his religion? We have to learn to adopt an attitude of respect for one another. We must respect, not merely tolerate, all other faiths. Ours is not Sahishnutaavaad, but Sammaanatavaad.
Q: Who among us, you think, is best equipped to pioneer this effort of bringing about harmony between Hindus and Muslims— the politicians, the educationists or the religious leaders? 
Ans: The politician is the last man! The same could be said of the religious leaders also. At present, in our country, there are religious leaders in both communities who are extremely narrow-minded. So we want a third type of individuals who will be religious in spirit, and non-political, and will have an integrated national concept in their minds. Religious they should be. Without the religious background, nothing can be achieved.
Politicians are playing their own game by dividing the people more and more. It is they who emphasize caste, and accentuate ‘Hindu-Muslim tension’. In all such communal matters the villain of the piece is the politician. Unfortunately he has become the leader of the people whereas persons of great merit, character and devotion to God who should have been the real leaders of the people, are nowhere.
Q: Don’t you think that the Hindus, as the majority community, have a special and greater responsibility to create an atmosphere of inter-communal harmony? 
Ans: Yes, certainly, but consider the difficulties. Our leaders are prone to put the blame upon the Hindus and absolve the Muslims. This makes the Muslims more aggressive in their communal outlook. So, I say both must share the responsibility.
Q: What immediate gesture do you suggest on the part of both the communities to bring about harmony? 
Ans: Education on a mass-scale, giving the right understanding of religion, not the non-religious education that is being imparted nowadays by our politicians, but good, religious education. Give people true knowledge of Islam. Give people true knowledge of Hinduism.
Then, teach history as it is. Set right the present distortions. If there was aggression from the Muslim invaders in the past, say so, and also that the aggressors were foreigners and have nothing in common with the Muslims here. Let our Muslims here say that they belong to this land and that the past aggressors and their aggressions are not part of their heritage.
Instead of being taught what is true, the Muslims now are taught the distorted version. Truth cannot be hidden for long. However long you hide it, ultimately it comes out and creates only far worse feelings. Therefore I say teach history as it is. If Afzal Khan was killed by Shivaji, say that a foreign aggressor was killed by a national hero.
Q: Much has been said about ‘Indianisation’ and a lot of confusion has arisen over it. Could you please tell me how to remove the confusion? 
Ans:  ‘Indianisation’ was of course the slogan given by Jan Sangh. Why should there be such confusion? ‘Indianisation’ does not mean making all people Hindus.
Let us realize and believe that we are all the children of this soil coming from the same stock, that our great forefathers were one, and, that our aspirations are also one. This is all, I believe, the meaning of ‘Indianisation’.
Q: Don’t you think it is high time that a meeting took place between you and such Muslim Indian leaders as would cooperate with you in finding ways and means to remove this communal discord once for all? Would you like meeting such leaders? 
Ans: I would not only like, I welcome it.